ജീവിതത്തിൻ കൗമാരാകാലം
പൂത്തുലയുന്ന കാലത്തിൽ
ഒരു വിശുദ്ധിതൻ
പനിനീർപുഷ്പമായി
അവൾ വിടർന്നു പുഷ്പിക്കട്ടെ
അപരന് മലർഗന്ധമേകട്ടെ!
സ്നേഹത്തിൻ സ്നേഹത്തിൻ
ചിഹ്നമായി അഭിമാനമായി അവൾ വളരട്ടെ
ജീവിത യാത്ര മുന്നേറുമ്പോൾ
ഇടയ്ക്കു കാലതെറ്റി വീഴുമ്പോൾ
ഓരോ ഇതളായി അവളെ ചുംബികട്ടെ
ഒടുവിൽ ആ പൂവിൻ ആയുസെത്തുമ്പോൾ
ഓരോ ഇതാളായി പൊഴിഞ്ഞു തീരട്ടെ!
ആ പുഷ്പം,
മകളായി, സഹോദരിയായി
സ്നേഹിതയായി, അമ്മയായി
ആർക്കുവേണ്ടി?
അർകൊക്കയോ വേണ്ടി…
ഒന്നുമവൾക്കില്ല…എല്ലാം അപരനായി..
ഒരു പണിനീർപുഷ്പമായി
അവൾതൻ ജീവിതം.
This poem was written by Shayana S
Nice
LikeLike